പാളയത്തലയുന്ന
തെരുവുഭാണ്ഡത്തിലെ
തെരുവുഭാണ്ഡത്തിലെ
കരിമ്പൻക്കണ്ണുകളിൽ
കുത്തികുത്തിചോദ്യങ്ങളാണ്,
കടൽപക്ഷികൾ
കണക്കെ
ചിറകിട്ടടിയാണ്..
ചിറകിട്ടടിയാണ്..
ഞാൻ ഉപേക്ഷിച്ച
ദോശക്കഷ്ണമോ
ഇട്ടുമടുത്ത ഉടുപ്പുകളോ
അട്ടിക്കിട്ട ചെരുപ്പകളോ,
എനിക്കുള്ളതോ/തള്ളിയതോയായ
ഇട്ടുമടുത്ത ഉടുപ്പുകളോ
അട്ടിക്കിട്ട ചെരുപ്പകളോ,
എനിക്കുള്ളതോ/തള്ളിയതോയായ
എന്തോ ഒന്ന്
വെളിച്ചത്തിന്റെ
വെളിച്ചത്തിന്റെ
മറ്റൊരാകാശത്തിലേയ്ക്കു
എന്നെ എടുത്തെറിഞ്ഞല്ലോ !!
ഞാൻ കണ്ട വെളിച്ചവും
എന്നെ എടുത്തെറിഞ്ഞല്ലോ !!
ഞാൻ കണ്ട വെളിച്ചവും
നീ കണ്ട വെളിച്ചവും
രണ്ടായിരുന്നു എന്ന്
രണ്ടായിരുന്നു എന്ന്
ഒരു കുഞ്ഞിന്റെ വേട്ട
പറഞ്ഞുതരും.
ഇനിയൊരു കാലം
ഉദരത്തിൽ വഹിക്കും
മുലകൾ ചുരത്തും
മുലകൾ ചുരത്തും
എന്നൊരു ചൂണ്ട
നീ കോര്‍ക്കും.
ആ തോല്‍വി
പറഞ്ഞു തരും,
സമ്പന്നതയിലെ ദീനത.
ലക്ഷം വിലയുള്ള
നീലവര്‍ണ്ണമല്‍സ്യമായി
അക്വേറിയം പൊട്ടിച്ചു
അതിന് കാവൽ നിന്നവന്റെ
ഓട്ടകീശയെ ഭാഗ്യക്കടലാക്കുന്ന
കഥ ഓര്‍മ്മ വരും.
ദൈവമിരിക്കുന്ന
നിന്റെ കണ്ണുകളിലെ
സ്വർഗ്ഗം കാണാൻ സര്‍വ്വവും
വലിയ പടികളിറങ്ങി വരും.
puthumayulla, sathyasandhamaaya kavitha
ReplyDelete